തിരൂരിലെ ആർഎസ്എസ് പ്രവർത്തകൻ വിപിന്റെ കൊലപാതകത്തിൽ ഗൂഢാലോചന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ചങ്ങരംകുളം സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതി റഫീഖിന് മൊബൈൽ സിം കാർഡ് എടുത്തു നൽകിയത് മുഹമ്മദ് ഹസനാണെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred