MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Malayalam Books (Magazine)
  • ഒരുവള്‍ മറ്റൊരു യുവതിയെ പ്രണയിച്ചാല്‍; ലെസ്ബിയന്‍ പ്രണയം പറഞ്ഞ് സിമോണ്‍ ഡി ബുവയുടെ നോവല്‍

ഒരുവള്‍ മറ്റൊരു യുവതിയെ പ്രണയിച്ചാല്‍; ലെസ്ബിയന്‍ പ്രണയം പറഞ്ഞ് സിമോണ്‍ ഡി ബുവയുടെ നോവല്‍

സ്ത്രീകള്‍ക്കിടയില്‍ സാദ്ധ്യമാവുന്ന ലൈംഗികതയെയും പ്രണയത്തെക്കുറിച്ചുള്ള യാഥാസ്ഥിതികവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകളില്‍നിന്നും വഴി മാറിനടക്കുന്നതാണ് നോവലിലെ തീവ്രബന്ധം.  

2 Min read
Web Desk| stockphoto
Published : Oct 08 2020, 11:07 PM IST| Updated : Oct 08 2020, 11:15 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
139
<p>ലോകപ്രശസ്ത എഴുത്തുകാരിയും ദാര്‍ശനികയും ഫെമിനിസ്റ്റുമായ സിമോണ്‍ ദി ബൊവ എഴുതിയ നോവല്‍, അവര്‍ മരണമടഞ്ഞ് 34 വര്‍ഷത്തിനു ശേഷം ഇതാ വായനക്കാരിലേക്ക് വന്നിരിക്കുന്നു.&nbsp;</p>

<p>ലോകപ്രശസ്ത എഴുത്തുകാരിയും ദാര്‍ശനികയും ഫെമിനിസ്റ്റുമായ സിമോണ്‍ ദി ബൊവ എഴുതിയ നോവല്‍, അവര്‍ മരണമടഞ്ഞ് 34 വര്‍ഷത്തിനു ശേഷം ഇതാ വായനക്കാരിലേക്ക് വന്നിരിക്കുന്നു.&nbsp;</p>

ലോകപ്രശസ്ത എഴുത്തുകാരിയും ദാര്‍ശനികയും ഫെമിനിസ്റ്റുമായ സിമോണ്‍ ദി ബൊവ എഴുതിയ നോവല്‍, അവര്‍ മരണമടഞ്ഞ് 34 വര്‍ഷത്തിനു ശേഷം ഇതാ വായനക്കാരിലേക്ക് വന്നിരിക്കുന്നു. 

239
<p>ജീവിച്ചിരിക്കുന്ന കാലത്ത് പ്രസിദ്ധീകരിക്കാതെ ഏതോ മേശവലിപ്പില്‍ മാറ്റിവെച്ച ലെസ്ബിയന്‍ പ്രണയകഥയാണ് പുറത്തുവന്നത്. ബൊവയുടെ ആത്മകഥാപരമായ പുസ്തകമാണ് ഇത്.</p>

<p>ജീവിച്ചിരിക്കുന്ന കാലത്ത് പ്രസിദ്ധീകരിക്കാതെ ഏതോ മേശവലിപ്പില്‍ മാറ്റിവെച്ച ലെസ്ബിയന്‍ പ്രണയകഥയാണ് പുറത്തുവന്നത്. ബൊവയുടെ ആത്മകഥാപരമായ പുസ്തകമാണ് ഇത്.</p>

ജീവിച്ചിരിക്കുന്ന കാലത്ത് പ്രസിദ്ധീകരിക്കാതെ ഏതോ മേശവലിപ്പില്‍ മാറ്റിവെച്ച ലെസ്ബിയന്‍ പ്രണയകഥയാണ് പുറത്തുവന്നത്. ബൊവയുടെ ആത്മകഥാപരമായ പുസ്തകമാണ് ഇത്.

339
<p>Les Inseparables, the story of a passionate and tragic friendship between two rebellious young girls എന്നാണ് പുസ്തകത്തിന്റെ പേര്. പേരു സൂചിപ്പിക്കുന്നത് പോലെ, വിപ്ലവസ്വപ്‌നങ്ങളായി ജീവിച്ച രണ്ടു ചെറുപ്പക്കാരികള്‍ക്കിടയിലെ വികാരസാന്ദ്രവും ദാരുണവുമായ പ്രണയ കഥയാണിത്.&nbsp;</p>

<p>Les Inseparables, the story of a passionate and tragic friendship between two rebellious young girls എന്നാണ് പുസ്തകത്തിന്റെ പേര്. പേരു സൂചിപ്പിക്കുന്നത് പോലെ, വിപ്ലവസ്വപ്‌നങ്ങളായി ജീവിച്ച രണ്ടു ചെറുപ്പക്കാരികള്‍ക്കിടയിലെ വികാരസാന്ദ്രവും ദാരുണവുമായ പ്രണയ കഥയാണിത്.&nbsp;</p>

Les Inseparables, the story of a passionate and tragic friendship between two rebellious young girls എന്നാണ് പുസ്തകത്തിന്റെ പേര്. പേരു സൂചിപ്പിക്കുന്നത് പോലെ, വിപ്ലവസ്വപ്‌നങ്ങളായി ജീവിച്ച രണ്ടു ചെറുപ്പക്കാരികള്‍ക്കിടയിലെ വികാരസാന്ദ്രവും ദാരുണവുമായ പ്രണയ കഥയാണിത്. 

439
<p>പേരു സൂചിപ്പിക്കുന്നത് പോലെ, വിപ്ലവസ്വപ്‌നങ്ങളായി ജീവിച്ച രണ്ടു ചെറുപ്പക്കാരികള്‍ക്കിടയിലെ വികാരസാന്ദ്രവും ദാരുണവുമായ പ്രണയ കഥയാണിത്.&nbsp;</p>

<p>പേരു സൂചിപ്പിക്കുന്നത് പോലെ, വിപ്ലവസ്വപ്‌നങ്ങളായി ജീവിച്ച രണ്ടു ചെറുപ്പക്കാരികള്‍ക്കിടയിലെ വികാരസാന്ദ്രവും ദാരുണവുമായ പ്രണയ കഥയാണിത്.&nbsp;</p>

പേരു സൂചിപ്പിക്കുന്നത് പോലെ, വിപ്ലവസ്വപ്‌നങ്ങളായി ജീവിച്ച രണ്ടു ചെറുപ്പക്കാരികള്‍ക്കിടയിലെ വികാരസാന്ദ്രവും ദാരുണവുമായ പ്രണയ കഥയാണിത്. 

539
<p>ഫ്രഞ്ച് ഭാഷയില്‍ എഴുതിയ പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് വിന്റാജ് ബുക്‌സ് അടുത്ത വര്‍ഷമാദ്യം പ്രസിദ്ധീകരിക്കും.&nbsp;</p>

<p>ഫ്രഞ്ച് ഭാഷയില്‍ എഴുതിയ പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് വിന്റാജ് ബുക്‌സ് അടുത്ത വര്‍ഷമാദ്യം പ്രസിദ്ധീകരിക്കും.&nbsp;</p>

ഫ്രഞ്ച് ഭാഷയില്‍ എഴുതിയ പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് വിന്റാജ് ബുക്‌സ് അടുത്ത വര്‍ഷമാദ്യം പ്രസിദ്ധീകരിക്കും. 

639
<p>കൗമാര കാലത്ത് ഒരു സഹപാഠിയോട് തോന്നിയ വികാരതീവ്രമായ പ്രണയാനുഭവമാണ് ബുവ നോവലായി എഴുതിയത്.&nbsp;</p>

<p>കൗമാര കാലത്ത് ഒരു സഹപാഠിയോട് തോന്നിയ വികാരതീവ്രമായ പ്രണയാനുഭവമാണ് ബുവ നോവലായി എഴുതിയത്.&nbsp;</p>

കൗമാര കാലത്ത് ഒരു സഹപാഠിയോട് തോന്നിയ വികാരതീവ്രമായ പ്രണയാനുഭവമാണ് ബുവ നോവലായി എഴുതിയത്. 

739
<p>കേവലം സ്വവര്‍ഗാനുരാഗത്തിന്റെ കഥായിരുന്നില്ല അത്. ബൗദ്ധികമായ മേഖലകളില്‍ വ്യാപരിച്ച രണ്ടു സ്ത്രീകള്‍ക്കിടയില്‍ ഉടലെടുത്ത വൈകാരികമായ ആത്മബന്ധത്തിന്റെ നാള്‍വഴികളായിരുന്നു.&nbsp;</p>

<p>കേവലം സ്വവര്‍ഗാനുരാഗത്തിന്റെ കഥായിരുന്നില്ല അത്. ബൗദ്ധികമായ മേഖലകളില്‍ വ്യാപരിച്ച രണ്ടു സ്ത്രീകള്‍ക്കിടയില്‍ ഉടലെടുത്ത വൈകാരികമായ ആത്മബന്ധത്തിന്റെ നാള്‍വഴികളായിരുന്നു.&nbsp;</p>

കേവലം സ്വവര്‍ഗാനുരാഗത്തിന്റെ കഥായിരുന്നില്ല അത്. ബൗദ്ധികമായ മേഖലകളില്‍ വ്യാപരിച്ച രണ്ടു സ്ത്രീകള്‍ക്കിടയില്‍ ഉടലെടുത്ത വൈകാരികമായ ആത്മബന്ധത്തിന്റെ നാള്‍വഴികളായിരുന്നു. 

839
<p>സാസ എന്നറിയപ്പെട്ടിരുന്ന എലിസബത്ത് സാസാ ലകോന്‍ ആയിരുന്നു ബുവയുടെ സഹപാഠി. 21 വയസ്സുള്ളപ്പോള്‍ മസ്തിഷ്‌ക വീക്കം ബാധിച്ചായിരുന്നു സാസയുടെ മരണം.&nbsp;</p>

<p>സാസ എന്നറിയപ്പെട്ടിരുന്ന എലിസബത്ത് സാസാ ലകോന്‍ ആയിരുന്നു ബുവയുടെ സഹപാഠി. 21 വയസ്സുള്ളപ്പോള്‍ മസ്തിഷ്‌ക വീക്കം ബാധിച്ചായിരുന്നു സാസയുടെ മരണം.&nbsp;</p>

സാസ എന്നറിയപ്പെട്ടിരുന്ന എലിസബത്ത് സാസാ ലകോന്‍ ആയിരുന്നു ബുവയുടെ സഹപാഠി. 21 വയസ്സുള്ളപ്പോള്‍ മസ്തിഷ്‌ക വീക്കം ബാധിച്ചായിരുന്നു സാസയുടെ മരണം. 

939
<p>ആന്‍ഡ്രീ എന്നാണ് നോവലിലെ കഥാപാത്രത്തിന്റെ പേര്. സാസ തന്നെയാണ് ഇത്. ബുവയ്ക്കും സാസയ്ക്കും ഇടയിലുണ്ടായ ആഴമുള്ള ബന്ധം തന്നെയാണ് നോവലിലുള്ളത്.&nbsp;</p>

<p>ആന്‍ഡ്രീ എന്നാണ് നോവലിലെ കഥാപാത്രത്തിന്റെ പേര്. സാസ തന്നെയാണ് ഇത്. ബുവയ്ക്കും സാസയ്ക്കും ഇടയിലുണ്ടായ ആഴമുള്ള ബന്ധം തന്നെയാണ് നോവലിലുള്ളത്.&nbsp;</p>

ആന്‍ഡ്രീ എന്നാണ് നോവലിലെ കഥാപാത്രത്തിന്റെ പേര്. സാസ തന്നെയാണ് ഇത്. ബുവയ്ക്കും സാസയ്ക്കും ഇടയിലുണ്ടായ ആഴമുള്ള ബന്ധം തന്നെയാണ് നോവലിലുള്ളത്. 

1039
<p>'കണ്ടുമുട്ടിയ ആദ്യ ദിനം മുതല്‍ നീ എനിക്കെല്ലാമായിരുന്നു' എന്നാണ് സാസയെക്കുറിച്ച് ബുവ നോവലില്‍ എഴുതുന്നത്.&nbsp;</p>

<p>'കണ്ടുമുട്ടിയ ആദ്യ ദിനം മുതല്‍ നീ എനിക്കെല്ലാമായിരുന്നു' എന്നാണ് സാസയെക്കുറിച്ച് ബുവ നോവലില്‍ എഴുതുന്നത്.&nbsp;</p>

'കണ്ടുമുട്ടിയ ആദ്യ ദിനം മുതല്‍ നീ എനിക്കെല്ലാമായിരുന്നു' എന്നാണ് സാസയെക്കുറിച്ച് ബുവ നോവലില്‍ എഴുതുന്നത്. 

1139
<p><br />സ്ത്രീകള്‍ക്കിടയില്‍ സാദ്ധ്യമാവുന്ന ലൈംഗികതയെയും പ്രണയത്തെക്കുറിച്ചുള്ള യാഥാസ്ഥിതികവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകളില്‍നിന്നും വഴി മാറിനടക്കുന്നതാണ് നോവലിലെ തീവ്രബന്ധം.&nbsp;</p>

<p><br />സ്ത്രീകള്‍ക്കിടയില്‍ സാദ്ധ്യമാവുന്ന ലൈംഗികതയെയും പ്രണയത്തെക്കുറിച്ചുള്ള യാഥാസ്ഥിതികവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകളില്‍നിന്നും വഴി മാറിനടക്കുന്നതാണ് നോവലിലെ തീവ്രബന്ധം.&nbsp;</p>


സ്ത്രീകള്‍ക്കിടയില്‍ സാദ്ധ്യമാവുന്ന ലൈംഗികതയെയും പ്രണയത്തെക്കുറിച്ചുള്ള യാഥാസ്ഥിതികവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകളില്‍നിന്നും വഴി മാറിനടക്കുന്നതാണ് നോവലിലെ തീവ്രബന്ധം. 

1239
<p>ഒരു സ്ത്രീ എങ്ങനെയായിരിക്കണം എന്നതിന് 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ പാരീസില്‍ നിലവിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ക്കെതിരായി പൊരുതുന്ന രണ്ടു സ്ത്രീകള്‍ക്കിടയിലെ ആത്മബന്ധമാണ് &nbsp;നോവലിന്റെ പ്രമേയം.&nbsp;</p>

<p>ഒരു സ്ത്രീ എങ്ങനെയായിരിക്കണം എന്നതിന് 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ പാരീസില്‍ നിലവിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ക്കെതിരായി പൊരുതുന്ന രണ്ടു സ്ത്രീകള്‍ക്കിടയിലെ ആത്മബന്ധമാണ് &nbsp;നോവലിന്റെ പ്രമേയം.&nbsp;</p>

ഒരു സ്ത്രീ എങ്ങനെയായിരിക്കണം എന്നതിന് 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ പാരീസില്‍ നിലവിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ക്കെതിരായി പൊരുതുന്ന രണ്ടു സ്ത്രീകള്‍ക്കിടയിലെ ആത്മബന്ധമാണ്  നോവലിന്റെ പ്രമേയം. 

1339
<p>ബുവയുടെ മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന സെക്കന്റ് സെക്‌സ് പുറത്തിറങ്ങി അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 1954-ലാണ് ഈ നോവല്‍ പൂര്‍ത്തിയായത്.&nbsp;</p>

<p>ബുവയുടെ മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന സെക്കന്റ് സെക്‌സ് പുറത്തിറങ്ങി അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 1954-ലാണ് ഈ നോവല്‍ പൂര്‍ത്തിയായത്.&nbsp;</p>

ബുവയുടെ മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന സെക്കന്റ് സെക്‌സ് പുറത്തിറങ്ങി അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 1954-ലാണ് ഈ നോവല്‍ പൂര്‍ത്തിയായത്. 

1439
<p>ജീവിതപങ്കാളിയും ലോകപ്രശസ്ത ചിന്തകനുമായ ജീന്‍ പോള്‍ സാര്‍ത്രിന് ആ നോവല്‍ ആദ്യമേ വായിക്കാന്‍ കൊടുത്തു. എന്നാല്‍, സാര്‍ത്രിന് അത് പിടിച്ചില്ല.&nbsp;</p>

<p>ജീവിതപങ്കാളിയും ലോകപ്രശസ്ത ചിന്തകനുമായ ജീന്‍ പോള്‍ സാര്‍ത്രിന് ആ നോവല്‍ ആദ്യമേ വായിക്കാന്‍ കൊടുത്തു. എന്നാല്‍, സാര്‍ത്രിന് അത് പിടിച്ചില്ല.&nbsp;</p>

ജീവിതപങ്കാളിയും ലോകപ്രശസ്ത ചിന്തകനുമായ ജീന്‍ പോള്‍ സാര്‍ത്രിന് ആ നോവല്‍ ആദ്യമേ വായിക്കാന്‍ കൊടുത്തു. എന്നാല്‍, സാര്‍ത്രിന് അത് പിടിച്ചില്ല. 

1539
<p>അങ്ങനെ ആ നോവല്‍ അവിടെക്കിടന്നു. അതാണിപ്പോള്‍, മരണാനന്തരം ഇത്ര വര്‍ഷങ്ങള്‍ക്കുശേഷം പുറത്തുവന്നത്.&nbsp;</p>

<p>അങ്ങനെ ആ നോവല്‍ അവിടെക്കിടന്നു. അതാണിപ്പോള്‍, മരണാനന്തരം ഇത്ര വര്‍ഷങ്ങള്‍ക്കുശേഷം പുറത്തുവന്നത്.&nbsp;</p>

അങ്ങനെ ആ നോവല്‍ അവിടെക്കിടന്നു. അതാണിപ്പോള്‍, മരണാനന്തരം ഇത്ര വര്‍ഷങ്ങള്‍ക്കുശേഷം പുറത്തുവന്നത്. 

1639
<p><br />സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ലോകത്തിനു മുന്നില്‍ വെച്ച ആളാണ്് ബുവ. സ്ത്രീവാദ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് സാര്‍ത്രും ബുവയും തമ്മിലുള്ള ബന്ധവും അതിലെ സ്വാതന്ത്യത്തിന്റെ ഇടവുമാണ്.&nbsp;</p>

<p><br />സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ലോകത്തിനു മുന്നില്‍ വെച്ച ആളാണ്് ബുവ. സ്ത്രീവാദ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് സാര്‍ത്രും ബുവയും തമ്മിലുള്ള ബന്ധവും അതിലെ സ്വാതന്ത്യത്തിന്റെ ഇടവുമാണ്.&nbsp;</p>


സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ലോകത്തിനു മുന്നില്‍ വെച്ച ആളാണ്് ബുവ. സ്ത്രീവാദ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് സാര്‍ത്രും ബുവയും തമ്മിലുള്ള ബന്ധവും അതിലെ സ്വാതന്ത്യത്തിന്റെ ഇടവുമാണ്. 

1739
<p><br />സാര്‍ത്രിന്റെ താല്‍പ്പര്യക്കുറവാണ് നോവല്‍ പുറത്തുവരാതിരിക്കാന്‍ കാരണം എന്നാണ് പ്രശസ്ത ദാര്‍ശനികനായ പോള്‍ ബി പ്രെസിയാദോ ഫ്രഞ്ച് മാധ്യമമമായ ലിബറേഷന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.&nbsp;</p>

<p><br />സാര്‍ത്രിന്റെ താല്‍പ്പര്യക്കുറവാണ് നോവല്‍ പുറത്തുവരാതിരിക്കാന്‍ കാരണം എന്നാണ് പ്രശസ്ത ദാര്‍ശനികനായ പോള്‍ ബി പ്രെസിയാദോ ഫ്രഞ്ച് മാധ്യമമമായ ലിബറേഷന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.&nbsp;</p>


സാര്‍ത്രിന്റെ താല്‍പ്പര്യക്കുറവാണ് നോവല്‍ പുറത്തുവരാതിരിക്കാന്‍ കാരണം എന്നാണ് പ്രശസ്ത ദാര്‍ശനികനായ പോള്‍ ബി പ്രെസിയാദോ ഫ്രഞ്ച് മാധ്യമമമായ ലിബറേഷന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 

1839
<p><br />ആ പരാമര്‍ശം ഏറെ ചര്‍ച്ചയായി. എങ്ങനെയാണ്, ബുവയെ പോലെ ഒരു എഴുത്തുകാരി പങ്കാളിയുടെ താല്‍പ്പര്യക്കുറവു നിമിത്തം നോവല്‍ പ്രസിദ്ധീകരിക്കാതിരുന്നു എന്ന വഴിക്കായി ചര്‍ച്ച.&nbsp;</p>

<p><br />ആ പരാമര്‍ശം ഏറെ ചര്‍ച്ചയായി. എങ്ങനെയാണ്, ബുവയെ പോലെ ഒരു എഴുത്തുകാരി പങ്കാളിയുടെ താല്‍പ്പര്യക്കുറവു നിമിത്തം നോവല്‍ പ്രസിദ്ധീകരിക്കാതിരുന്നു എന്ന വഴിക്കായി ചര്‍ച്ച.&nbsp;</p>


ആ പരാമര്‍ശം ഏറെ ചര്‍ച്ചയായി. എങ്ങനെയാണ്, ബുവയെ പോലെ ഒരു എഴുത്തുകാരി പങ്കാളിയുടെ താല്‍പ്പര്യക്കുറവു നിമിത്തം നോവല്‍ പ്രസിദ്ധീകരിക്കാതിരുന്നു എന്ന വഴിക്കായി ചര്‍ച്ച. 

1939
<p>എന്നാല്‍, ബുവയുടെ പോറ്റുമകള്‍ സില്‍വി ലെ ബോണ്‍ ദി ബുവ പറയുന്നത് മറ്റൊരു വശമാണ്.&nbsp;</p>

<p>എന്നാല്‍, ബുവയുടെ പോറ്റുമകള്‍ സില്‍വി ലെ ബോണ്‍ ദി ബുവ പറയുന്നത് മറ്റൊരു വശമാണ്.&nbsp;</p>

എന്നാല്‍, ബുവയുടെ പോറ്റുമകള്‍ സില്‍വി ലെ ബോണ്‍ ദി ബുവ പറയുന്നത് മറ്റൊരു വശമാണ്. 

2039
<p>നോവല്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചത് ബുവയുടെ തന്നെ തീരുമാനമായിരുന്നു എന്നാണ് അവര്‍ പറയുന്നത്.&nbsp;</p>

<p>നോവല്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചത് ബുവയുടെ തന്നെ തീരുമാനമായിരുന്നു എന്നാണ് അവര്‍ പറയുന്നത്.&nbsp;</p>

നോവല്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചത് ബുവയുടെ തന്നെ തീരുമാനമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
സ്‌കൂള്‍ കാലത്ത് ഇംഗ്ലീഷ് കണ്ടാല്‍ വിറച്ചൊരു കുട്ടി പില്‍ക്കാലത്ത് കുടിച്ചുവറ്റിച്ച ലോകസാഹിത്യസമുദ്രങ്ങള്‍
Recommended image2
വി എസിനെ മല്‍സരിപ്പിക്കുന്നില്ലെന്ന തീരുമാനം, ജനരോഷം, പ്രതിഷേധം, പിബിയുടെ അടിയന്തിരയോഗം!
Recommended image3
എം മുകുന്ദന് ഇന്ന് ജന്മദിനം, പരിചയപ്പെടാം 5 പുസ്തകങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved