MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • കൊവിഡ് പോരാളികളെ ആദരിച്ച് പ്രധാനമന്ത്രിക്കായി തയ്യാറാക്കിയ ഭീമന്‍ ജന്മദിന കേക്ക്

കൊവിഡ് പോരാളികളെ ആദരിച്ച് പ്രധാനമന്ത്രിക്കായി തയ്യാറാക്കിയ ഭീമന്‍ ജന്മദിന കേക്ക്

കൊവിഡ് പോരാളികളെ ആദരിച്ച് പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ സൂറത്തിലെ ബേക്കറി തയ്യാറാക്കിയത് ഭീമന്‍ കേക്ക്. 771 കിലോ ഭാരമുള്ള കേക്കിന് 71 അടി നീളമാണുള്ളത്. പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്. 

1 Min read
Web Desk
Published : Sep 18 2020, 12:54 PM IST| Updated : Sep 18 2020, 03:08 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
<p>പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 71 അടിയുടെ കേക്കുമായി സൂറത്തിലെ ബേക്കറി. പ്രധാനമന്ത്രിയുടെ 70ാം ജന്മദിനത്തിലാണ് സൂറത്തിലെ പ്രമുഖ ബേക്കറിയായ ബ്രെഡ്ലൈനറാണ് ഭീമന്‍ കേക്ക് തയ്യാറാക്കിയത്.&nbsp;</p>

<p>പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 71 അടിയുടെ കേക്കുമായി സൂറത്തിലെ ബേക്കറി. പ്രധാനമന്ത്രിയുടെ 70ാം ജന്മദിനത്തിലാണ് സൂറത്തിലെ പ്രമുഖ ബേക്കറിയായ ബ്രെഡ്ലൈനറാണ് ഭീമന്‍ കേക്ക് തയ്യാറാക്കിയത്.&nbsp;</p>

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 71 അടിയുടെ കേക്കുമായി സൂറത്തിലെ ബേക്കറി. പ്രധാനമന്ത്രിയുടെ 70ാം ജന്മദിനത്തിലാണ് സൂറത്തിലെ പ്രമുഖ ബേക്കറിയായ ബ്രെഡ്ലൈനറാണ് ഭീമന്‍ കേക്ക് തയ്യാറാക്കിയത്. 

28
<p>കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആദരവ് പ്രകടിപ്പിക്കുന്ന തീമിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 771 കിലോഭാരമാണ് ഈ ഭീമന്‍ പിറന്നാള്‍ കേക്കിനുള്ളത്. ഓണ്‍ലൈനായി ആയിരുന്നു ഈ കേക്ക് മുറിച്ചത്. കുട്ടികള്‍ക്കാണ് കേക്ക് വിതരണം ചെയ്തത്.&nbsp;</p>

<p>കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആദരവ് പ്രകടിപ്പിക്കുന്ന തീമിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 771 കിലോഭാരമാണ് ഈ ഭീമന്‍ പിറന്നാള്‍ കേക്കിനുള്ളത്. ഓണ്‍ലൈനായി ആയിരുന്നു ഈ കേക്ക് മുറിച്ചത്. കുട്ടികള്‍ക്കാണ് കേക്ക് വിതരണം ചെയ്തത്.&nbsp;</p>

കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആദരവ് പ്രകടിപ്പിക്കുന്ന തീമിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 771 കിലോഭാരമാണ് ഈ ഭീമന്‍ പിറന്നാള്‍ കേക്കിനുള്ളത്. ഓണ്‍ലൈനായി ആയിരുന്നു ഈ കേക്ക് മുറിച്ചത്. കുട്ടികള്‍ക്കാണ് കേക്ക് വിതരണം ചെയ്തത്. 

38
<p>പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം എന്ന ആശയത്തിലാണ് കേക്ക് തയ്യാറാക്കിയതെന്ന് ബ്രെഡ്ലൈനര്‍ ബേക്കറിയുടമ മാധ്യമങ്ങളോട് പ്രതികരിച്ചു.&nbsp;</p>

<p>പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം എന്ന ആശയത്തിലാണ് കേക്ക് തയ്യാറാക്കിയതെന്ന് ബ്രെഡ്ലൈനര്‍ ബേക്കറിയുടമ മാധ്യമങ്ങളോട് പ്രതികരിച്ചു.&nbsp;</p>

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം എന്ന ആശയത്തിലാണ് കേക്ക് തയ്യാറാക്കിയതെന്ന് ബ്രെഡ്ലൈനര്‍ ബേക്കറിയുടമ മാധ്യമങ്ങളോട് പ്രതികരിച്ചു. 

48
<p>കുട്ടികള്‍ക്ക് വിതരണം ചെയ്ത ശേഷം കേക്ക് 500ഗ്രാം വരുന്ന ഭാഗങ്ങളാക്കി മുറിച്ച് ബ്രെഡ്ലൈനറിന്‍റെ വിവിധ ശാഖകളിലേക്ക് വിതരണം ചെയ്തു.കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്തമാര്‍ന്ന കേക്കിലൂടെയാണ് ബ്രെഡ്ലൈനര്‍ ആഘോഷിക്കുന്നത്.&nbsp;</p>

<p>കുട്ടികള്‍ക്ക് വിതരണം ചെയ്ത ശേഷം കേക്ക് 500ഗ്രാം വരുന്ന ഭാഗങ്ങളാക്കി മുറിച്ച് ബ്രെഡ്ലൈനറിന്‍റെ വിവിധ ശാഖകളിലേക്ക് വിതരണം ചെയ്തു.കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്തമാര്‍ന്ന കേക്കിലൂടെയാണ് ബ്രെഡ്ലൈനര്‍ ആഘോഷിക്കുന്നത്.&nbsp;</p>

കുട്ടികള്‍ക്ക് വിതരണം ചെയ്ത ശേഷം കേക്ക് 500ഗ്രാം വരുന്ന ഭാഗങ്ങളാക്കി മുറിച്ച് ബ്രെഡ്ലൈനറിന്‍റെ വിവിധ ശാഖകളിലേക്ക് വിതരണം ചെയ്തു.കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്തമാര്‍ന്ന കേക്കിലൂടെയാണ് ബ്രെഡ്ലൈനര്‍ ആഘോഷിക്കുന്നത്. 

58
<p>ഓരോ വര്‍ഷവും പൊതുസമൂഹത്തിനുള്ള സന്ദേശവുമായാണ് കേക്ക് തയ്യാറാക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു കേക്ക് മുറിച്ചത്.&nbsp;</p>

<p>ഓരോ വര്‍ഷവും പൊതുസമൂഹത്തിനുള്ള സന്ദേശവുമായാണ് കേക്ക് തയ്യാറാക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു കേക്ക് മുറിച്ചത്.&nbsp;</p>

ഓരോ വര്‍ഷവും പൊതുസമൂഹത്തിനുള്ള സന്ദേശവുമായാണ് കേക്ക് തയ്യാറാക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു കേക്ക് മുറിച്ചത്. 

68
<p>ചടങ്ങില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരായ ഏഴുപേരെ ബ്രെഡ്ലൈനര്‍ ആദരിച്ചു. &nbsp;ഡോക്ടര്‍, നഴ്സ്, പൊലീസ്, മാധ്യമങ്ങള്‍, പ്ലാസ്മ ദാനം ചെയ്തവര്‍ എന്നിങ്ങളെ കൊവിഡ് പ്രതിരോധമേഖലയിലെ പ്രവര്‍ത്തകരെയാണ് കേക്കില്‍ വരച്ചിട്ടുള്ളത്.</p>

<p>ചടങ്ങില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരായ ഏഴുപേരെ ബ്രെഡ്ലൈനര്‍ ആദരിച്ചു. &nbsp;ഡോക്ടര്‍, നഴ്സ്, പൊലീസ്, മാധ്യമങ്ങള്‍, പ്ലാസ്മ ദാനം ചെയ്തവര്‍ എന്നിങ്ങളെ കൊവിഡ് പ്രതിരോധമേഖലയിലെ പ്രവര്‍ത്തകരെയാണ് കേക്കില്‍ വരച്ചിട്ടുള്ളത്.</p>

ചടങ്ങില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരായ ഏഴുപേരെ ബ്രെഡ്ലൈനര്‍ ആദരിച്ചു.  ഡോക്ടര്‍, നഴ്സ്, പൊലീസ്, മാധ്യമങ്ങള്‍, പ്ലാസ്മ ദാനം ചെയ്തവര്‍ എന്നിങ്ങളെ കൊവിഡ് പ്രതിരോധമേഖലയിലെ പ്രവര്‍ത്തകരെയാണ് കേക്കില്‍ വരച്ചിട്ടുള്ളത്.

78
<p>പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്.&nbsp;</p>

<p>പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്.&nbsp;</p>

പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്. 

88
<p>&nbsp;2016ല്‍ 3750 കിലോഗ്രാം ഭാരമുള്ള 7 അടി ഉയരമുള്ള കേക്കായിരുന്നു പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ബ്രെഡ്ലൈനര്‍ തയ്യാറാക്കിയത്.&nbsp;</p>

<p>&nbsp;2016ല്‍ 3750 കിലോഗ്രാം ഭാരമുള്ള 7 അടി ഉയരമുള്ള കേക്കായിരുന്നു പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ബ്രെഡ്ലൈനര്‍ തയ്യാറാക്കിയത്.&nbsp;</p>

 2016ല്‍ 3750 കിലോഗ്രാം ഭാരമുള്ള 7 അടി ഉയരമുള്ള കേക്കായിരുന്നു പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ബ്രെഡ്ലൈനര്‍ തയ്യാറാക്കിയത്. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
Recommended image2
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
Recommended image3
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved