MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തിയ ആനകളെ രക്ഷപ്പെടുത്തി

ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തിയ ആനകളെ രക്ഷപ്പെടുത്തി

മ്യാന്മാറിലെ കാട്ടില്‍ നിന്ന് കൂട്ടം തെറ്റി ബംഗ്ലാദേശ് തീരത്തെത്തിയ രണ്ട് ആനകള്‍, മനുഷ്യരെ കണ്ടതോടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തുകയായിരുന്നു. ബംഗ്ലാദേശ്, മ്യാന്മാര്‍ അതിര്‍ത്തികളിലെ മനുഷ്യരുടെ ഇടപെടല്‍ കൂടിയതോടെ ഈ പ്രദേശത്തെ കാട്ടാനകള്‍ ഭക്ഷണത്തിനായി ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തില്‍ ഇത് നാലാമത്തെ സംഭവമാണെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മാറില്‍ നിന്ന് കൂട്ടം തെറ്റിയ ഇവ നദി കടന്ന് ബംഗ്ലാദേശിലേക്കെത്തുകയായിരുന്നു. എന്നാല്‍ പ്രദേശവാസികളെ കണ്ടതോടെ ഇവ കടല്‍ത്തീരത്തേക്ക് പിന്‍വലിഞ്ഞു. നാല് ദിവസത്തോളം കടല്‍ത്തീരത്ത് ആനകള്‍ ചിലവഴിച്ചെങ്കിലും ആള്‍ക്കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. ഇതിനെതുടര്‍ന്നാണ് ആനകള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീന്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നേരത്തെ ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയതെന്ന് കടൽത്തീര നഗരമായ ടെക്നാഫിലെ കൗൺസിലർ ഫസ്ലുൽ ഹക്ക് പറഞ്ഞു. 

1 Min read
Web Desk
Published : Jul 01 2021, 02:08 PM IST| Updated : Jul 01 2021, 02:23 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
13
<p>ആനകള്‍ കടലിലേക്ക് നീന്താന്‍ തുടങ്ങിയതതോടെ അധികൃതര്‍ പ്രാദേശിക മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായത്തോടെ ആനകളെ കയറു കൊണ്ട് ബന്ധിച്ച് കരയ്ക്കെത്തിക്കുകയും സുരക്ഷിതരാക്കുകയുമായിരുന്നു. ഇവയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രാദേശിക ഉദ്യോഗസ്ഥൻ സയ്യിദ് ആശിക് അഹമ്മദ് യുണൈറ്റഡ് ന്യൂസ് ബംഗ്ലാദേശിനോട് പറഞ്ഞു. മ്യാന്മാര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വനപ്രദേശത്ത് അടുത്തകാലത്തായി വലിയ തോതിലുള്ള മനുഷ്യ ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്.&nbsp;</p>

<p>ആനകള്‍ കടലിലേക്ക് നീന്താന്‍ തുടങ്ങിയതതോടെ അധികൃതര്‍ പ്രാദേശിക മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായത്തോടെ ആനകളെ കയറു കൊണ്ട് ബന്ധിച്ച് കരയ്ക്കെത്തിക്കുകയും സുരക്ഷിതരാക്കുകയുമായിരുന്നു. ഇവയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രാദേശിക ഉദ്യോഗസ്ഥൻ സയ്യിദ് ആശിക് അഹമ്മദ് യുണൈറ്റഡ് ന്യൂസ് ബംഗ്ലാദേശിനോട് പറഞ്ഞു. മ്യാന്മാര്‍ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വനപ്രദേശത്ത് അടുത്തകാലത്തായി വലിയ തോതിലുള്ള മനുഷ്യ ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്.&nbsp;</p>

ആനകള്‍ കടലിലേക്ക് നീന്താന്‍ തുടങ്ങിയതതോടെ അധികൃതര്‍ പ്രാദേശിക മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായത്തോടെ ആനകളെ കയറു കൊണ്ട് ബന്ധിച്ച് കരയ്ക്കെത്തിക്കുകയും സുരക്ഷിതരാക്കുകയുമായിരുന്നു. ഇവയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രാദേശിക ഉദ്യോഗസ്ഥൻ സയ്യിദ് ആശിക് അഹമ്മദ് യുണൈറ്റഡ് ന്യൂസ് ബംഗ്ലാദേശിനോട് പറഞ്ഞു. മ്യാന്മാര്‍ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വനപ്രദേശത്ത് അടുത്തകാലത്തായി വലിയ തോതിലുള്ള മനുഷ്യ ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്. 

23
<p><br />മതപരമായ പീഢനത്തെതുടര്‍ന്ന് മ്യാന്മാര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വനമേഖലയിലെ താത്കാലിക അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ഈ മേഖലയിലെ പ്രധാന ആനത്താരയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അഭയാര്‍ത്ഥിക്യാമ്പില്‍ പതിനായിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്. ക്യാമ്പ് വന്നതോടെ ആനത്താര അടയുകയും കാട്ടാനകള്‍&nbsp;പുതുവഴി കണ്ടെത്താന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.&nbsp;<br />&nbsp;</p>

<p><br />മതപരമായ പീഢനത്തെതുടര്‍ന്ന് മ്യാന്മാര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വനമേഖലയിലെ താത്കാലിക അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ഈ മേഖലയിലെ പ്രധാന ആനത്താരയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അഭയാര്‍ത്ഥിക്യാമ്പില്‍ പതിനായിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്. ക്യാമ്പ് വന്നതോടെ ആനത്താര അടയുകയും കാട്ടാനകള്‍&nbsp;പുതുവഴി കണ്ടെത്താന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.&nbsp;<br />&nbsp;</p>


മതപരമായ പീഢനത്തെതുടര്‍ന്ന് മ്യാന്മാര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വനമേഖലയിലെ താത്കാലിക അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ഈ മേഖലയിലെ പ്രധാന ആനത്താരയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അഭയാര്‍ത്ഥിക്യാമ്പില്‍ പതിനായിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്. ക്യാമ്പ് വന്നതോടെ ആനത്താര അടയുകയും കാട്ടാനകള്‍ പുതുവഴി കണ്ടെത്താന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു. 
 

33
<p>ഇതോടെപ്പം വനമേഖലയില്‍ അനധികൃത മരം വെട്ടും, കൃഷിയും കാട്ടുതീയും കൂടിവന്നതും കാട്ടാനകളുടെ ജീവന് ഭീഷണിയായിത്തീര്‍ന്നു. ഈ വര്‍ഷം തന്നെ കാട്ടാനകള്‍ ഇത്തരത്തില്‍ കൂട്ടം തെറ്റി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ഇത് നാലാം തവണയാണെന്ന് &nbsp;ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ പ്രാദേശിക നേതാവ് റാക്വിബുൾ അമിൻ പറഞ്ഞു. കാട്ടാനകളെ നിരീക്ഷിക്കുന്നതിനും മനുഷ്യ - ആന സംഘർഷം കുറയ്ക്കുന്നതിനാവശ്യമായ നടപടിയെടുക്കുന്നതിനും മ്യാൻമറും ബംഗ്ലാദേശും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p><strong><em>കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona</em></strong></p><p>&nbsp;</p><p>&nbsp;</p>

<p>ഇതോടെപ്പം വനമേഖലയില്‍ അനധികൃത മരം വെട്ടും, കൃഷിയും കാട്ടുതീയും കൂടിവന്നതും കാട്ടാനകളുടെ ജീവന് ഭീഷണിയായിത്തീര്‍ന്നു. ഈ വര്‍ഷം തന്നെ കാട്ടാനകള്‍ ഇത്തരത്തില്‍ കൂട്ടം തെറ്റി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ഇത് നാലാം തവണയാണെന്ന് &nbsp;ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ പ്രാദേശിക നേതാവ് റാക്വിബുൾ അമിൻ പറഞ്ഞു. കാട്ടാനകളെ നിരീക്ഷിക്കുന്നതിനും മനുഷ്യ - ആന സംഘർഷം കുറയ്ക്കുന്നതിനാവശ്യമായ നടപടിയെടുക്കുന്നതിനും മ്യാൻമറും ബംഗ്ലാദേശും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p>&nbsp;</p><p><strong><em>കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona</em></strong></p><p>&nbsp;</p><p>&nbsp;</p>

ഇതോടെപ്പം വനമേഖലയില്‍ അനധികൃത മരം വെട്ടും, കൃഷിയും കാട്ടുതീയും കൂടിവന്നതും കാട്ടാനകളുടെ ജീവന് ഭീഷണിയായിത്തീര്‍ന്നു. ഈ വര്‍ഷം തന്നെ കാട്ടാനകള്‍ ഇത്തരത്തില്‍ കൂട്ടം തെറ്റി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ഇത് നാലാം തവണയാണെന്ന്  ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ പ്രാദേശിക നേതാവ് റാക്വിബുൾ അമിൻ പറഞ്ഞു. കാട്ടാനകളെ നിരീക്ഷിക്കുന്നതിനും മനുഷ്യ - ആന സംഘർഷം കുറയ്ക്കുന്നതിനാവശ്യമായ നടപടിയെടുക്കുന്നതിനും മ്യാൻമറും ബംഗ്ലാദേശും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
Recommended image2
അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
Recommended image3
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved