MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • ഗ്വാണ്ടനാമോ ബേ അഥവാ അമേരിക്കയുടെ പീഡന തടവറ; കുറ്റാരോപിതന്‍ വരച്ച ചിത്രങ്ങള്‍ പുറത്ത്

ഗ്വാണ്ടനാമോ ബേ അഥവാ അമേരിക്കയുടെ പീഡന തടവറ; കുറ്റാരോപിതന്‍ വരച്ച ചിത്രങ്ങള്‍ പുറത്ത്

ഗ്വാണ്ടനാമോ ബേ, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന അമേരിക്കയുടെ കൈവശമുള്ള തടക്കല്‍ പാളയം. മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശത്തെ കുറിച്ച് ആദി കൊള്ളുന്ന അമേരിക്ക, പക്ഷേ തങ്ങളുടെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്നു. 2011 സെപ്തംബര്‍ 9 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം പിടിയിലായവരെ പാര്‍പ്പിച്ചിരുന്ന ഗ്വാണ്ടനാമോ ബേയില്‍ നിന്ന് പുറത്തിറങ്ങിയ അബു സുബൈദ ഈ വർഷം വരച്ച ചിത്രങ്ങള്‍ ഗ്വാണ്ടനാമോ ബേയിലെ തടവ് രീതികളെ കുറിച്ച് ലോകത്തിന് കാണിച്ചു കൊടുക്കുന്നു. കാണാം ആ തടവറ ചിത്രങ്ങള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

2 Min read
Web Desk
Published : Dec 07 2019, 11:25 AM IST| Updated : Dec 07 2019, 11:26 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
2001 സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം 2002 ൽ പാകിസ്ഥാനിൽ നിന്ന് പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകനായ അബു സുബൈദ സിഐഎ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവര്‍ പുറത്ത് വിട്ട ഒരു രഹസ്യ റിപ്പോർട്ട് അനുസരിച്ച്, സുബൈദയെ 83 തവണയെങ്കിലും വാട്ടർബോർഡ് ചെയ്തു. ഒടുവിലെ റിപ്പോര്‍ട്ടില്‍ “അവൻ മിണ്ടുന്നില്ല.” എന്നാണ് രേഖപ്പെടുത്തിയത്.

2001 സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം 2002 ൽ പാകിസ്ഥാനിൽ നിന്ന് പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകനായ അബു സുബൈദ സിഐഎ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവര്‍ പുറത്ത് വിട്ട ഒരു രഹസ്യ റിപ്പോർട്ട് അനുസരിച്ച്, സുബൈദയെ 83 തവണയെങ്കിലും വാട്ടർബോർഡ് ചെയ്തു. ഒടുവിലെ റിപ്പോര്‍ട്ടില്‍ “അവൻ മിണ്ടുന്നില്ല.” എന്നാണ് രേഖപ്പെടുത്തിയത്.

2001 സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം 2002 ൽ പാകിസ്ഥാനിൽ നിന്ന് പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകനായ അബു സുബൈദ സിഐഎ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവര്‍ പുറത്ത് വിട്ട ഒരു രഹസ്യ റിപ്പോർട്ട് അനുസരിച്ച്, സുബൈദയെ 83 തവണയെങ്കിലും വാട്ടർബോർഡ് ചെയ്തു. ഒടുവിലെ റിപ്പോര്‍ട്ടില്‍ “അവൻ മിണ്ടുന്നില്ല.” എന്നാണ് രേഖപ്പെടുത്തിയത്.
211
സുബൈദയുടെ അഭിഭാഷകനും സെറ്റൺ ഹാൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സും അദ്ദേഹത്തിന്‍റെ ചില വിദ്യാർത്ഥികളും എഴുതിയ റിപ്പോർട്ടിലാണ് ചിത്രീകരണം പുറത്തുവിട്ടത്. ന്യൂയോർക്ക് ടൈംസ് ആദ്യമായി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

സുബൈദയുടെ അഭിഭാഷകനും സെറ്റൺ ഹാൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സും അദ്ദേഹത്തിന്‍റെ ചില വിദ്യാർത്ഥികളും എഴുതിയ റിപ്പോർട്ടിലാണ് ചിത്രീകരണം പുറത്തുവിട്ടത്. ന്യൂയോർക്ക് ടൈംസ് ആദ്യമായി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

സുബൈദയുടെ അഭിഭാഷകനും സെറ്റൺ ഹാൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സും അദ്ദേഹത്തിന്‍റെ ചില വിദ്യാർത്ഥികളും എഴുതിയ റിപ്പോർട്ടിലാണ് ചിത്രീകരണം പുറത്തുവിട്ടത്. ന്യൂയോർക്ക് ടൈംസ് ആദ്യമായി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
311
2002 ൽ ഒരു സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിയുടെ തടങ്കലായ "ബ്ലാക്ക് സൈറ്റിൽ" ഏങ്ങനെയാണ് തടവ് പുള്ളികള്‍ പീഡിപ്പിക്കപ്പെട്ടതെന്ന് സുബൈദയുടെ ഗ്രാഫിക് വിശദമായി ചിത്രീകരിക്കുന്നുവെന്ന് പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സ് വിശദീകരിക്കുന്നു.

2002 ൽ ഒരു സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിയുടെ തടങ്കലായ "ബ്ലാക്ക് സൈറ്റിൽ" ഏങ്ങനെയാണ് തടവ് പുള്ളികള്‍ പീഡിപ്പിക്കപ്പെട്ടതെന്ന് സുബൈദയുടെ ഗ്രാഫിക് വിശദമായി ചിത്രീകരിക്കുന്നുവെന്ന് പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സ് വിശദീകരിക്കുന്നു.

2002 ൽ ഒരു സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിയുടെ തടങ്കലായ "ബ്ലാക്ക് സൈറ്റിൽ" ഏങ്ങനെയാണ് തടവ് പുള്ളികള്‍ പീഡിപ്പിക്കപ്പെട്ടതെന്ന് സുബൈദയുടെ ഗ്രാഫിക് വിശദമായി ചിത്രീകരിക്കുന്നുവെന്ന് പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സ് വിശദീകരിക്കുന്നു.
411
511
"എങ്ങനെയാണ് അമേരിക്ക പീഡിപ്പിക്കുന്നത്" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ സുബൈദയും മറ്റുള്ളവരും സഹിച്ച തടവ് ചികിത്സയെക്കുറിച്ച് വിവരിക്കുന്നു. ചികിത്സ പീഡനമല്ലെന്ന് ബുഷ് ഭരണകൂടം വിലയിരുത്തി, പകരം അവരതിനെ "മെച്ചപ്പെട്ട ചോദ്യം ചെയ്യൽ വിദ്യകൾ" എന്ന് വിളിക്കുന്നു.

"എങ്ങനെയാണ് അമേരിക്ക പീഡിപ്പിക്കുന്നത്" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ സുബൈദയും മറ്റുള്ളവരും സഹിച്ച തടവ് ചികിത്സയെക്കുറിച്ച് വിവരിക്കുന്നു. ചികിത്സ പീഡനമല്ലെന്ന് ബുഷ് ഭരണകൂടം വിലയിരുത്തി, പകരം അവരതിനെ "മെച്ചപ്പെട്ട ചോദ്യം ചെയ്യൽ വിദ്യകൾ" എന്ന് വിളിക്കുന്നു.

"എങ്ങനെയാണ് അമേരിക്ക പീഡിപ്പിക്കുന്നത്" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ സുബൈദയും മറ്റുള്ളവരും സഹിച്ച തടവ് ചികിത്സയെക്കുറിച്ച് വിവരിക്കുന്നു. ചികിത്സ പീഡനമല്ലെന്ന് ബുഷ് ഭരണകൂടം വിലയിരുത്തി, പകരം അവരതിനെ "മെച്ചപ്പെട്ട ചോദ്യം ചെയ്യൽ വിദ്യകൾ" എന്ന് വിളിക്കുന്നു.
611
ഭാവിയില്‍ അമേരിക്കയ്ക്കെതിരെയുണ്ടാകാനിടയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരെ സഹായിക്കാനാമായിട്ടായിരുന്നു അമേരിക്ക ഇത്തരമൊരു പീഡന രീതി ഉണ്ടായക്കിയെടുത്തത്. 2001 സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം ബുഷ് ഭരണകൂടം ഈ പീഡന പദ്ധതിക്ക് അംഗീകാരം നല്‍കി.

ഭാവിയില്‍ അമേരിക്കയ്ക്കെതിരെയുണ്ടാകാനിടയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരെ സഹായിക്കാനാമായിട്ടായിരുന്നു അമേരിക്ക ഇത്തരമൊരു പീഡന രീതി ഉണ്ടായക്കിയെടുത്തത്. 2001 സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം ബുഷ് ഭരണകൂടം ഈ പീഡന പദ്ധതിക്ക് അംഗീകാരം നല്‍കി.

ഭാവിയില്‍ അമേരിക്കയ്ക്കെതിരെയുണ്ടാകാനിടയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരെ സഹായിക്കാനാമായിട്ടായിരുന്നു അമേരിക്ക ഇത്തരമൊരു പീഡന രീതി ഉണ്ടായക്കിയെടുത്തത്. 2001 സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം ബുഷ് ഭരണകൂടം ഈ പീഡന പദ്ധതിക്ക് അംഗീകാരം നല്‍കി.
711
യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കായി ഒരു പരീക്ഷണ പീഡന പരിപാടിക്ക്" പിന്നിൽ മുൻ സി‌ഐ‌എ മനശാസ്ത്രജ്ഞൻ ജോൺ ബ്രൂസ് ജെസ്സനും മറ്റൊരു മുൻ സിഐഎ മനശാസ്ത്രജ്ഞൻ ജെയിംസ് എൽമർ മിച്ചലുമാണെന്ന് ഇതിനകം ആരോപണം ഉയര്‍ന്നു.

യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കായി ഒരു പരീക്ഷണ പീഡന പരിപാടിക്ക്" പിന്നിൽ മുൻ സി‌ഐ‌എ മനശാസ്ത്രജ്ഞൻ ജോൺ ബ്രൂസ് ജെസ്സനും മറ്റൊരു മുൻ സിഐഎ മനശാസ്ത്രജ്ഞൻ ജെയിംസ് എൽമർ മിച്ചലുമാണെന്ന് ഇതിനകം ആരോപണം ഉയര്‍ന്നു.

യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കായി ഒരു പരീക്ഷണ പീഡന പരിപാടിക്ക്" പിന്നിൽ മുൻ സി‌ഐ‌എ മനശാസ്ത്രജ്ഞൻ ജോൺ ബ്രൂസ് ജെസ്സനും മറ്റൊരു മുൻ സിഐഎ മനശാസ്ത്രജ്ഞൻ ജെയിംസ് എൽമർ മിച്ചലുമാണെന്ന് ഇതിനകം ആരോപണം ഉയര്‍ന്നു.
811
പീഡനമോ ക്രൂരമോ മനുഷ്യത്വരഹിതമോ അപമാനകരമോ ആയ പെരുമാറ്റം നടത്തിയെന്ന് ഇരുവരും നിഷേധിച്ചുവെങ്കിലും പീഡനമെന്ന് കരുതുന്ന സാങ്കേതിക വിദ്യകളാണ് തങ്ങൾ ഉപയോഗിച്ചതെന്ന് സമ്മതിച്ചു.

പീഡനമോ ക്രൂരമോ മനുഷ്യത്വരഹിതമോ അപമാനകരമോ ആയ പെരുമാറ്റം നടത്തിയെന്ന് ഇരുവരും നിഷേധിച്ചുവെങ്കിലും പീഡനമെന്ന് കരുതുന്ന സാങ്കേതിക വിദ്യകളാണ് തങ്ങൾ ഉപയോഗിച്ചതെന്ന് സമ്മതിച്ചു.

പീഡനമോ ക്രൂരമോ മനുഷ്യത്വരഹിതമോ അപമാനകരമോ ആയ പെരുമാറ്റം നടത്തിയെന്ന് ഇരുവരും നിഷേധിച്ചുവെങ്കിലും പീഡനമെന്ന് കരുതുന്ന സാങ്കേതിക വിദ്യകളാണ് തങ്ങൾ ഉപയോഗിച്ചതെന്ന് സമ്മതിച്ചു.
911
യുഎസ് സർക്കാർ പ്രോസിക്യൂട്ടർമാരുടെ അഭിപ്രായത്തിൽ സുബൈദ. വിദേശത്തുള്ള പിന്തുണക്കാരുമായും പ്രവർത്തകരുമായും അൽ ഖ്വയ്ദ നടത്തിയ ആശയവിനിമയത്തിൽ പ്രധാന പങ്കുവഹിച്ചു.

യുഎസ് സർക്കാർ പ്രോസിക്യൂട്ടർമാരുടെ അഭിപ്രായത്തിൽ സുബൈദ. വിദേശത്തുള്ള പിന്തുണക്കാരുമായും പ്രവർത്തകരുമായും അൽ ഖ്വയ്ദ നടത്തിയ ആശയവിനിമയത്തിൽ പ്രധാന പങ്കുവഹിച്ചു.

യുഎസ് സർക്കാർ പ്രോസിക്യൂട്ടർമാരുടെ അഭിപ്രായത്തിൽ സുബൈദ. വിദേശത്തുള്ള പിന്തുണക്കാരുമായും പ്രവർത്തകരുമായും അൽ ഖ്വയ്ദ നടത്തിയ ആശയവിനിമയത്തിൽ പ്രധാന പങ്കുവഹിച്ചു.
1011
അക്കാലത്ത് അൽ ക്വയ്ദയുടെ രണ്ടാമത്തെ കമാൻഡറുമായി അടുത്ത് ഇടപഴകി. സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം യുഎസ് ആസൂത്രണത്തിൽ കൂടുതൽ സജീവമായ പങ്കുവഹിച്ചു. എന്നാല്‍ ഈ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ അമേരിക്കന്‍ ഇന്‍റിലിജന്‍സിന് കഴിഞ്ഞിട്ടില്ല.

അക്കാലത്ത് അൽ ക്വയ്ദയുടെ രണ്ടാമത്തെ കമാൻഡറുമായി അടുത്ത് ഇടപഴകി. സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം യുഎസ് ആസൂത്രണത്തിൽ കൂടുതൽ സജീവമായ പങ്കുവഹിച്ചു. എന്നാല്‍ ഈ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ അമേരിക്കന്‍ ഇന്‍റിലിജന്‍സിന് കഴിഞ്ഞിട്ടില്ല.

അക്കാലത്ത് അൽ ക്വയ്ദയുടെ രണ്ടാമത്തെ കമാൻഡറുമായി അടുത്ത് ഇടപഴകി. സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം യുഎസ് ആസൂത്രണത്തിൽ കൂടുതൽ സജീവമായ പങ്കുവഹിച്ചു. എന്നാല്‍ ഈ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ അമേരിക്കന്‍ ഇന്‍റിലിജന്‍സിന് കഴിഞ്ഞിട്ടില്ല.
1111
ഗാണ്ടനാമോ ബേ തടവറയെ കുറിച്ച് ഇപ്പോള്‍ പുറത്തെത്തിയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സിഐഎ വിസമ്മതിച്ചു.

ഗാണ്ടനാമോ ബേ തടവറയെ കുറിച്ച് ഇപ്പോള്‍ പുറത്തെത്തിയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സിഐഎ വിസമ്മതിച്ചു.

ഗാണ്ടനാമോ ബേ തടവറയെ കുറിച്ച് ഇപ്പോള്‍ പുറത്തെത്തിയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സിഐഎ വിസമ്മതിച്ചു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ജനസംഖ്യ വർധിപ്പിക്കാൻ 2026 ജനുവരി ഒന്നുമുതൽ പുതിയ നയം, ​ഗർഭനിരോധന മാർ​ഗങ്ങൾക്ക് വമ്പൻ നികുതി ചുമത്താൻ ഇന്ത്യയുടെ അയൽരാജ്യം!
Recommended image2
ലോകത്തെ അമ്പരപ്പിച്ച് ട്രംപ് ഭരണകൂടം, ഒപ്പിട്ടത് 1 ലക്ഷം കോടിയുടെ ആയുധ കരാറിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് തായ്‌വാന് നേട്ടം, ചൈനക്ക് പ്രഹരം
Recommended image3
'ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved