- Home
- Pravasam
- ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട ബാലികയ്ക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇയുടെ കാരുണ്യസ്പര്‍ശം
ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട ബാലികയ്ക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇയുടെ കാരുണ്യസ്പര്‍ശം
അബുദാബി: നിറങ്ങളും പ്രകൃതിയും കണ്ടറിഞ്ഞ് തന്നെ കുഞ്ഞ് സമ ഇനി വളരും. കാഴ്ചയെ മറച്ച സ്‌ഫോടനത്തെ മറക്കാന്‍ കാരുണ്യത്തിലൂടെ സമയ്ക്ക് തുണയേകി യുഎഇ. ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ പരിക്കേറ്റാണ് സിറിയന്‍ ബാലിക, അഞ്ചുവയസ്സുകാരി സമയ്ക്ക് കാഴ്ചശക്തി നഷ്ടമായത്.

<p>ജനറല്‍ വിമന്‍സ് യൂണിയന്‍ ചെയര്‍പേഴ്സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുദ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ദ് മുബാറകിന്റെ ഇടപെടലിലൂടെയാണ് സമയ്ക്ക് കൃത്രിമ കണ്ണ് ലഭിച്ചത്.</p><p><em>(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')</em></p>
ജനറല്‍ വിമന്‍സ് യൂണിയന്‍ ചെയര്‍പേഴ്സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുദ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ദ് മുബാറകിന്റെ ഇടപെടലിലൂടെയാണ് സമയ്ക്ക് കൃത്രിമ കണ്ണ് ലഭിച്ചത്.
(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
<p>ബെയ്‌റൂത്തിനെ തകര്‍ത്തെറിഞ്ഞ സ്‌ഫോടനത്തിന്റെ ഇരയായിരുന്നു അഞ്ചുവയസ്സുകാരി കുഞ്ഞ് സമയും. ലെബനന് തീരാനഷ്ടങ്ങളുണ്ടാക്കിയ സ്‌ഫോടനം കവര്‍ന്നത് സമയുടെ ഒരു കണ്ണിന്റെ കാഴ്ചയായിരുന്നു.<br /><em>(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')</em></p>
ബെയ്‌റൂത്തിനെ തകര്‍ത്തെറിഞ്ഞ സ്‌ഫോടനത്തിന്റെ ഇരയായിരുന്നു അഞ്ചുവയസ്സുകാരി കുഞ്ഞ് സമയും. ലെബനന് തീരാനഷ്ടങ്ങളുണ്ടാക്കിയ സ്‌ഫോടനം കവര്‍ന്നത് സമയുടെ ഒരു കണ്ണിന്റെ കാഴ്ചയായിരുന്നു.
(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
<p>സ്‌ഫോടനത്തില്‍ വീട്ടിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് അതിലൊരു ചീള് സമയുടെ ഇടത് കണ്ണിലേക്ക് തുളച്ചുകയറി. </p><p><em>(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')</em></p>
സ്‌ഫോടനത്തില്‍ വീട്ടിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് അതിലൊരു ചീള് സമയുടെ ഇടത് കണ്ണിലേക്ക് തുളച്ചുകയറി.
(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
<p>സ്‌ഫോടനത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലെബനന് സഹായഹസ്തവുമായി രംഗത്തെത്തി.</p><p><em>(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')</em></p>
സ്‌ഫോടനത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലെബനന് സഹായഹസ്തവുമായി രംഗത്തെത്തി.
(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
<p>നിരവധി പേരുടെ പുനരധിവാസത്തിനും പരിക്കേറ്റവരുടെ ചികിത്സയ്ക്കുമായി ലോകത്തിന്റെ പല കോണുകളില്‍ നിന്ന് സഹായമൊഴുകി.</p><p><em>(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')</em></p>
നിരവധി പേരുടെ പുനരധിവാസത്തിനും പരിക്കേറ്റവരുടെ ചികിത്സയ്ക്കുമായി ലോകത്തിന്റെ പല കോണുകളില്‍ നിന്ന് സഹായമൊഴുകി.
(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
<p>ശൈഖ ഫാത്തിമയുടെ നിര്‍ദ്ദേശപ്രകാരം 100 ടണ്‍ മരുന്നുകളും ഭക്ഷ്യപദാര്‍ത്ഥങ്ങളും ലൈബനനിലേക്ക് അയച്ചു.</p>
ശൈഖ ഫാത്തിമയുടെ നിര്‍ദ്ദേശപ്രകാരം 100 ടണ്‍ മരുന്നുകളും ഭക്ഷ്യപദാര്‍ത്ഥങ്ങളും ലൈബനനിലേക്ക് അയച്ചു.
<p>കൂടാതെ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനും പുനരധിവാസത്തിനും ശൈഖ ഫാത്തിമയുടെ ഇടപെടലുണ്ടായി. അക്കൂട്ടത്തില്‍ സമയുടെ നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുക്കാനായി അവള്‍ക്ക് കൃത്രിമ കണ്ണ് നല്‍കാനുള്ള എല്ലാ സഹായവും ലഭ്യമാക്കി.</p><p><em>(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')</em></p>
കൂടാതെ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനും പുനരധിവാസത്തിനും ശൈഖ ഫാത്തിമയുടെ ഇടപെടലുണ്ടായി. അക്കൂട്ടത്തില്‍ സമയുടെ നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുക്കാനായി അവള്‍ക്ക് കൃത്രിമ കണ്ണ് നല്‍കാനുള്ള എല്ലാ സഹായവും ലഭ്യമാക്കി.
(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
<p>മകളുടെ കാഴ്ച തിരികെ കിട്ടുന്നതിന് യുഎഇയും ശൈഖ ഫാത്തിമയും നല്‍കിയ ഉദാരമായ പിന്തുണയ്ക്ക് സമയുടെ കുടുംബം നന്ദി പറഞ്ഞു. അവള്‍ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങും, നിറങ്ങളും ലോകവും കണ്ടറിഞ്ഞ് വളരും.</p><p><em>(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')</em></p>
മകളുടെ കാഴ്ച തിരികെ കിട്ടുന്നതിന് യുഎഇയും ശൈഖ ഫാത്തിമയും നല്‍കിയ ഉദാരമായ പിന്തുണയ്ക്ക് സമയുടെ കുടുംബം നന്ദി പറഞ്ഞു. അവള്‍ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങും, നിറങ്ങളും ലോകവും കണ്ടറിഞ്ഞ് വളരും.
(ചിത്രങ്ങള്‍ക്ക് കടപ്പാട്- 'എമിറേറ്റ്സ് ന്യൂസ് ഏജന്‍സി', 'ദി നാഷണല്‍')
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam