MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • ഇത് മരിച്ചവര്‍ മാത്രമുള്ള, ജീവനുള്ളവര്‍ പോകാന്‍ ഭയക്കുന്ന സ്ഥലം; കാണാം 'മരിച്ചവരുടെ നഗരം'

ഇത് മരിച്ചവര്‍ മാത്രമുള്ള, ജീവനുള്ളവര്‍ പോകാന്‍ ഭയക്കുന്ന സ്ഥലം; കാണാം 'മരിച്ചവരുടെ നഗരം'

റഷ്യയിലെ റിപ്പബ്ലിക് ഓഫ് നോർത്ത് ഓസ്സെറ്റിയ-അലാനിയയിലെ പ്രിഗൊറോഡൊനി ജില്ലയിലാണ് ദര്‍ഗാവ് എന്ന ഗ്രാമം. അഞ്ച് മലകള്‍ക്കിടയിലാണ് ഭയപ്പെടുത്തുന്ന വിധം മനോഹരിയായ ഈ ഗ്രാമം. കാണാനൊക്കെ മനോഹരമാണെങ്കിലും ഒരല്‍പം ഭയത്തോടെയാണ് ഈ ഗ്രാമത്തെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം ദര്‍ഗാവ് അറിയപ്പെടുന്നത് തന്നെ 'മരിച്ചവരുടെ നഗരം' എന്നാണ്. ദര്‍ഗാവിനെ കുറിച്ചറിയാം.  

1 Min read
Web Desk
Published : Sep 06 2020, 12:44 PM IST| Updated : Sep 08 2020, 02:40 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
<p>400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്‍ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാണത്രേ ഉണ്ടായിരുന്നത്.</p>

<p>400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്‍ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാണത്രേ ഉണ്ടായിരുന്നത്.</p>

400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്‍ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാണത്രേ ഉണ്ടായിരുന്നത്.

27
<p>ഗ്രാമത്തിലുണ്ടായിരുന്നവരുടെ ശവകുടീരങ്ങളാണ് ഓരോ കെട്ടിടവും. ഓരോ അറകള്‍ കുടുംബത്തിലെ ഓരോ തലമുറകളുടെ കല്ലറകളാണ്. സമീപത്തുള്ളവര്‍ പറയുന്നത്, ഈ ഗ്രാമത്തിലെത്തുന്ന ആരും ജീവനോടെ മടങ്ങാറില്ല എന്നാണ്. എന്നാല്‍, അതിലെത്ര സത്യമുണ്ട് എന്നതൊന്നും തെളിയിക്കപ്പെട്ടില്ല. ആളുകള്‍ സ്വന്തം ഭയത്തില്‍ നിന്നാവാം ഇങ്ങനെ പറയുന്നതെന്നാണ് കരുതപ്പെടുന്നത്.&nbsp;</p>

<p>ഗ്രാമത്തിലുണ്ടായിരുന്നവരുടെ ശവകുടീരങ്ങളാണ് ഓരോ കെട്ടിടവും. ഓരോ അറകള്‍ കുടുംബത്തിലെ ഓരോ തലമുറകളുടെ കല്ലറകളാണ്. സമീപത്തുള്ളവര്‍ പറയുന്നത്, ഈ ഗ്രാമത്തിലെത്തുന്ന ആരും ജീവനോടെ മടങ്ങാറില്ല എന്നാണ്. എന്നാല്‍, അതിലെത്ര സത്യമുണ്ട് എന്നതൊന്നും തെളിയിക്കപ്പെട്ടില്ല. ആളുകള്‍ സ്വന്തം ഭയത്തില്‍ നിന്നാവാം ഇങ്ങനെ പറയുന്നതെന്നാണ് കരുതപ്പെടുന്നത്.&nbsp;</p>

ഗ്രാമത്തിലുണ്ടായിരുന്നവരുടെ ശവകുടീരങ്ങളാണ് ഓരോ കെട്ടിടവും. ഓരോ അറകള്‍ കുടുംബത്തിലെ ഓരോ തലമുറകളുടെ കല്ലറകളാണ്. സമീപത്തുള്ളവര്‍ പറയുന്നത്, ഈ ഗ്രാമത്തിലെത്തുന്ന ആരും ജീവനോടെ മടങ്ങാറില്ല എന്നാണ്. എന്നാല്‍, അതിലെത്ര സത്യമുണ്ട് എന്നതൊന്നും തെളിയിക്കപ്പെട്ടില്ല. ആളുകള്‍ സ്വന്തം ഭയത്തില്‍ നിന്നാവാം ഇങ്ങനെ പറയുന്നതെന്നാണ് കരുതപ്പെടുന്നത്. 

37
<p>ഈ കെട്ടിടത്തിനകത്ത് തോണിയുടെ ആകൃതിയിലുള്ള ചില ശവപ്പെട്ടികളുമുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. 17 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സ്ഥലത്തിന്. പതിനെട്ടാം നൂറ്റാണ്ടിലെ പ്ലേഗ് രോഗത്തെ തുടര്‍ന്നാണ് ഈ ഗ്രാമം ഇങ്ങനെയായി മാറിയതെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്.&nbsp;</p>

<p>ഈ കെട്ടിടത്തിനകത്ത് തോണിയുടെ ആകൃതിയിലുള്ള ചില ശവപ്പെട്ടികളുമുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. 17 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സ്ഥലത്തിന്. പതിനെട്ടാം നൂറ്റാണ്ടിലെ പ്ലേഗ് രോഗത്തെ തുടര്‍ന്നാണ് ഈ ഗ്രാമം ഇങ്ങനെയായി മാറിയതെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്.&nbsp;</p>

ഈ കെട്ടിടത്തിനകത്ത് തോണിയുടെ ആകൃതിയിലുള്ള ചില ശവപ്പെട്ടികളുമുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. 17 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സ്ഥലത്തിന്. പതിനെട്ടാം നൂറ്റാണ്ടിലെ പ്ലേഗ് രോഗത്തെ തുടര്‍ന്നാണ് ഈ ഗ്രാമം ഇങ്ങനെയായി മാറിയതെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്. 

47
<p>പ്ലേഗ് രോഗം ഗ്രാമത്തിലാകെ പടര്‍ന്നപ്പോള്‍ പുറത്ത് നിന്നാരും അകത്തോട്ട് കയറാതായി. ഗ്രാമവാസികള്‍ക്ക് പുറത്തേക്കും പോകാനായില്ല. മാത്രമല്ല, മരിക്കുന്നവരെ വീട്ടില്‍ തന്നെ അടക്കം ചെയ്‍തിട്ടുമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ഇവരെ അടക്കം ചെയ്‍തിരിക്കുന്നത് വസ്ത്രങ്ങളോടും മറ്റ് സ്വത്തുക്കളോടും കൂടിയാണെന്നും ഗവേഷകര്‍ പറയുന്നു.&nbsp;</p>

<p>പ്ലേഗ് രോഗം ഗ്രാമത്തിലാകെ പടര്‍ന്നപ്പോള്‍ പുറത്ത് നിന്നാരും അകത്തോട്ട് കയറാതായി. ഗ്രാമവാസികള്‍ക്ക് പുറത്തേക്കും പോകാനായില്ല. മാത്രമല്ല, മരിക്കുന്നവരെ വീട്ടില്‍ തന്നെ അടക്കം ചെയ്‍തിട്ടുമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ഇവരെ അടക്കം ചെയ്‍തിരിക്കുന്നത് വസ്ത്രങ്ങളോടും മറ്റ് സ്വത്തുക്കളോടും കൂടിയാണെന്നും ഗവേഷകര്‍ പറയുന്നു.&nbsp;</p>

പ്ലേഗ് രോഗം ഗ്രാമത്തിലാകെ പടര്‍ന്നപ്പോള്‍ പുറത്ത് നിന്നാരും അകത്തോട്ട് കയറാതായി. ഗ്രാമവാസികള്‍ക്ക് പുറത്തേക്കും പോകാനായില്ല. മാത്രമല്ല, മരിക്കുന്നവരെ വീട്ടില്‍ തന്നെ അടക്കം ചെയ്‍തിട്ടുമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ഇവരെ അടക്കം ചെയ്‍തിരിക്കുന്നത് വസ്ത്രങ്ങളോടും മറ്റ് സ്വത്തുക്കളോടും കൂടിയാണെന്നും ഗവേഷകര്‍ പറയുന്നു. 

57
<p>ആ ഗ്രാമത്തില്‍ ചെല്ലുന്നവരാരും തിരികെ വരില്ലെന്നാണ് കരുതപ്പെടുന്നതിനാല്‍ത്തന്നെ, ഭയം കൊണ്ട് അധികമാരും ആ ഗ്രാമത്തിലേക്ക് പോകാറില്ല. ചരിത്രഗവേഷകര്‍ക്ക് ഈ ഇടം ഒരു നിധി തന്നെ ആയിരിക്കുമെന്നതില്‍ ഏതായാലും സംശയമില്ല.&nbsp;</p>

<p>ആ ഗ്രാമത്തില്‍ ചെല്ലുന്നവരാരും തിരികെ വരില്ലെന്നാണ് കരുതപ്പെടുന്നതിനാല്‍ത്തന്നെ, ഭയം കൊണ്ട് അധികമാരും ആ ഗ്രാമത്തിലേക്ക് പോകാറില്ല. ചരിത്രഗവേഷകര്‍ക്ക് ഈ ഇടം ഒരു നിധി തന്നെ ആയിരിക്കുമെന്നതില്‍ ഏതായാലും സംശയമില്ല.&nbsp;</p>

ആ ഗ്രാമത്തില്‍ ചെല്ലുന്നവരാരും തിരികെ വരില്ലെന്നാണ് കരുതപ്പെടുന്നതിനാല്‍ത്തന്നെ, ഭയം കൊണ്ട് അധികമാരും ആ ഗ്രാമത്തിലേക്ക് പോകാറില്ല. ചരിത്രഗവേഷകര്‍ക്ക് ഈ ഇടം ഒരു നിധി തന്നെ ആയിരിക്കുമെന്നതില്‍ ഏതായാലും സംശയമില്ല. 

67
<p>നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മനുഷ്യര്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും മറ്റും മനസിലാക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ഈ വീടുകള്‍ക്കകത്ത് ഉണ്ടായേക്കാം. ഈ നിലവറകളില്‍ ഏറ്റവും പഴയത് പന്ത്രണ്ടാം നൂറ്റാണ്ടിലേതാണെന്നും അല്ല പതിനാലാം നൂറ്റാണ്ടിലേതാണെന്നും വാദമുണ്ട്.&nbsp;</p>

<p>നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മനുഷ്യര്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും മറ്റും മനസിലാക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ഈ വീടുകള്‍ക്കകത്ത് ഉണ്ടായേക്കാം. ഈ നിലവറകളില്‍ ഏറ്റവും പഴയത് പന്ത്രണ്ടാം നൂറ്റാണ്ടിലേതാണെന്നും അല്ല പതിനാലാം നൂറ്റാണ്ടിലേതാണെന്നും വാദമുണ്ട്.&nbsp;</p>

നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മനുഷ്യര്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും മറ്റും മനസിലാക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ഈ വീടുകള്‍ക്കകത്ത് ഉണ്ടായേക്കാം. ഈ നിലവറകളില്‍ ഏറ്റവും പഴയത് പന്ത്രണ്ടാം നൂറ്റാണ്ടിലേതാണെന്നും അല്ല പതിനാലാം നൂറ്റാണ്ടിലേതാണെന്നും വാദമുണ്ട്. 

77
<p>ഏതായാലും, ചിത്രങ്ങളില്‍ നിന്നടക്കം മനസിലാവുന്നത് അതിമനോഹരമായ ഒരു ഗ്രാമമാണ് ദര്‍ഗാവ് എന്നാണ്. ഒരുപക്ഷേ, ഈ സ്ഥലത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതകളായിരിക്കാം ദര്‍ഗാവിനെ ഇവ്വിധം വശ്യമായ സൗന്ദര്യത്തോടെ സൂക്ഷിക്കുന്നത്.&nbsp;</p><p>​</p>

<p>ഏതായാലും, ചിത്രങ്ങളില്‍ നിന്നടക്കം മനസിലാവുന്നത് അതിമനോഹരമായ ഒരു ഗ്രാമമാണ് ദര്‍ഗാവ് എന്നാണ്. ഒരുപക്ഷേ, ഈ സ്ഥലത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതകളായിരിക്കാം ദര്‍ഗാവിനെ ഇവ്വിധം വശ്യമായ സൗന്ദര്യത്തോടെ സൂക്ഷിക്കുന്നത്.&nbsp;</p><p>​</p>

ഏതായാലും, ചിത്രങ്ങളില്‍ നിന്നടക്കം മനസിലാവുന്നത് അതിമനോഹരമായ ഒരു ഗ്രാമമാണ് ദര്‍ഗാവ് എന്നാണ്. ഒരുപക്ഷേ, ഈ സ്ഥലത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതകളായിരിക്കാം ദര്‍ഗാവിനെ ഇവ്വിധം വശ്യമായ സൗന്ദര്യത്തോടെ സൂക്ഷിക്കുന്നത്. 

​

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
Recommended image2
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു
Recommended image3
ഒരു മഴ പെയ്തതോടെ ചോര ചുവപ്പായി ഈ പ്രദേശം, കേൾക്കുമ്പോൾ അസാധ്യം, ഇറാനിൽ സംഭവിച്ചത് അപൂർവ്വ പ്രതിഭാസം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved