ഗോവിന്ദച്ചാമി ട്രെയിനില്‍ കയറിയപ്പോള്‍ സൗമ്യ പുറത്ത് ചാടുകയായിരുന്നു. പിന്നെ പ്രതി സൗമ്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ സൗമ്യ മരണപ്പെടാന്‍ കാരണം ഗോവിന്ദച്ചാമിയല്ല. പ്രതിക്കെതിരെ കോടതിയില്‍ തെളിവ് നല്‍കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. കേസില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനല്ലെന്ന് ഫോറന്റിക് റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാവും. കേസിലെ തെളിവുകളൊന്നും ഗോവിന്ദച്ചാമി തെറ്റ് ചെയ്തെന്നതിന് സാധുകരിച്ചില്ലെന്നും അതുകൊണ്ട് തന്നെയാണ് സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിച്ചതെന്നും വിധിക്ക് ശേഷം അഡ്വ. ബി.എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗോവിന്ദച്ചാമിക്കെതിരായ തെളിവുകളെല്ലാം കെട്ടിച്ചമച്ചതായിരുന്നെന്ന് അഡ്വ. ബി.എ ആളൂര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
