ഓണം ആഘോഷിക്കണമെന്ന് ഓസ്ട്രേലിയയിലെ കുട്ടികൾ, മാവേലിയും പൂക്കളവും അടക്കം കളറാക്കി ആഘോഷം
ഓണപ്പാട്ട് മത്സരം, കസേര കളി, കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസ് തുടങ്ങി വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങു കൊഴുപ്പിച്ചു
ബീച്ച്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിൽ 4.22 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
നിരവധി ആരാധകരുള്ള ആലീസ് പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരമായ ചിത്രങ്ങളുമൊക്കെ പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.
ഓണം ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ. ലോകത്തിൻറെ എല്ലാ കോണിലുമുള്ള മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്നത് തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും.
ഇന്ത്യയുടെ 41-ാം അൻ്റാർട്ടിക് പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി അവിടെ തങ്ങുന്ന 22 അംഗ സംഘത്തിലെ അഞ്ച് മലയാളികളാണ് തടാകത്തിന് മുകളിൽ പൂക്കളമൊരുക്കിയത്.
രുചി മാത്രമല്ല, പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഓണസദ്യ. ഈ ഓണത്തിന് അൽപം വ്യത്യസ്തമായി ആപ്പിൾ പച്ചടി തയ്യാറാക്കിയാലോ?
തനിക്ക് ഈ ഓണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ ചെന്നൈയിലാണെന്നും ബാല പറഞ്ഞു.
കുടുംബസമേതമുള്ള ചിത്രം പങ്കുവച്ചാണ് ദിലീപ് ആശംസ അറിയിച്ചിരിക്കുന്നത്.
എല്ലാ തവണയും കുടുംബം കേരളീയ വസ്ത്രത്തിലെത്തി ആരാധകരോട് ഓണാശംസകള്‍ നേരാറുണ്ട്. പലപ്പോഴും ഈ ദിവസം ചില കളര്‍ കോഡുമായാണ് താരകുടുംബം എത്തുന്നത്.
ഓലന്‍, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്‍, അവിയല്‍, പരിപ്പുകറി, എരിശേരി, കാളന്, കിച്ചടി, തോരന്‍, പായസം തുടങ്ങി 12ലധിതം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ.
ആഘോഷദിവസം എല്ലാവരെയും കണ്ട് അനുഗ്രഹം നല്കുന്ന രാജാവ് തന്നെയായിരിക്കും സാക്ഷാല്‍ മാവേലി. അധികവും രൂപം കൊണ്ട് തന്നെയാണ് ഇങ്ങനെ മാവേലി വേഷം കെട്ടുന്നവര്‍ ശ്രദ്ധിക്കപ്പടാറ്.
ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി.
തുമ്പപ്പൂ മുതൽ തൂശനില വരെ വിപണിയിൽ എത്തിക്കുന്നതിൽ വിതരണക്കാരും ശ്രദ്ധ പുലർത്തിയിരുന്നു. ഒമാനിലെ പ്രവാസികൾക്ക് ഓണമുണ്ണാൻ കേരളത്തിൽ നിന്ന് ടൺ കണക്കിന് പച്ചക്കറിയാണ് എത്തിയത്.
സ്കൂളിൽ നിന്നുള്ള 360 ഓളം ടീമുകളും ഓപ്പൺ രജിസ്ട്രേഷനിൽ പങ്കെടുത്ത മുതിർന്നവരുടെ ടീമുകളും അടക്കം 2000ത്തിലധികം പേര് ഒരേസമയം മത്സരത്തില്‍ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോര്‍ഡിലെത്തിച്ചത്.
വ്യത്യസ്ത രുചിയിലുള്ള പായസങ്ങൾ ഓണസദ്യയിൽ നാം കാണാറുണ്ട്. കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്. ഈ ഓണത്തിന് സ്പെഷ്യൽ കുമ്പളങ്ങ പായസം തയ്യാറാക്കിയാലോ?
ഓണാഘോഷത്തിന് പല പല പതിപ്പുകളുണ്ട്. രീതികളുണ്ട്. പ്രദേശത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ ആഘോഷ രീതികളിലുണ്ട്, ആചാരങ്ങളിലുണ്ട്.
2015ലായിരുന്നു ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തിയത്.
സെറ്റ് ചുരിദാർ, ഫ്രോക്ക്, കുഞ്ഞുടുപ്പ്, കേരള സാരി, ദാവണി, സെറ്റ് മുണ്ട്, സിൽക് ഷോർട്, അടങ്ങിയ കേരള വസ്ത്രങ്ങൾക്ക് തന്നെയാണ് ഇപ്പോഴും ഡിമാന്റ്. നാളെ തിരുവോണത്തിന് കുട്ടികള്‍ക്ക് എന്ത് വസ്ത്രം ധരിക്കാം എന്ന സംശയവും ഏതെങ്കിലും അമ്മമാര്‍ക്കുണ്ടോ? എന്നാല്‍ കുട്ടികള്‍ക്കും ഉണ്ട് കുട്ടി ദാവണി.
ക്ലാസിക് ആന്റ് ഗ്ലാമറസ് ലുക്കിലാണ് താരം. ഗോള്‍ഡന്‍ പട്ടുസാരിയാണ് താരത്തിന്റെ വേഷം. ഡീപ് നെക് സ്റ്റൈലിലാണ് ബ്ലൗസ് ചെയ്തിരിക്കുന്നത്.
കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്. ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം തയ്യാറാക്കിയാലോ?
ഇപ്പോഴിതാ ഓണമിങ്ങെത്തുമ്പോള്‍ കസവിന്റെ ഭംഗിയില്‍ തിളങ്ങി നില്ക്കുന്ന ആഹാനയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രവാസിയായ ഒരാളുടെ ഉള്ളിലെ ദീപ്തമായ ഓണ സ്മൃതികളാണ് ഈ ആല്‍ബത്തിലാകെ
ഉത്രാട ദിവസം രാവിലെ വീടിന്റെ വാതില്‍ തള്ളി തുറന്ന് പട്ടിണി അകത്തു വന്നു. ഞാന്‍ എരിഞ്ഞ വയറുമായി വീടിന് വെളിയിലിറങ്ങി വടക്കോട്ട് നടന്നു. ആ നടപ്പ് ചെന്നവസാനിച്ചത് നസീബ് ഇക്കായുടെ വീടിന് മുന്‍വശമായിരുന്നു.
ഓലന്‍, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്‍, അവിയല്‍, പരിപ്പുകറി, എരിശേരി, കാളന്, കിച്ചടി, തോരന്‍, പായസം തുടങ്ങി 12ലധിതം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. രുചി മാത്രമല്ല, പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഓണസദ്യ.
കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്. ഈ ഓണത്തിന് സ്പെഷ്യൽ പനിനീർപൂവ് പായസം തയ്യാറാക്കിയാലോ?
മത്സ്യകൃഷിയുടെ ആവശ്യത്തിന് തോട്ടിൽ നിർമിച്ച പാലത്തിലാണ് ഉദയകുമാർ പൂന്തോട്ടം ഒരുക്കിയത്. കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന പച്ചക്കറി കർഷകനായ ഉദയകുമാറിന്റെ വേറിട്ട കൃഷി രീതികൾ കൃഷി ചെയ്യാൻ ഭൂമിയില്ല എന്ന കാരണം പറഞ്ഞ് ഒഴിയുന്നവർക്ക് പ്രചോദനമാണ്.
ഓണം വിത്ത് ജിന്ന് എന്ന് പേരിട്ടിരിക്കുന്ന ഓണപ്പാട്ട് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും ഗോകുലും ചേര്‍ന്നാണ്.
രണ്ട് വർഷത്തെ കടം ഇത്തവണ തീർത്തു! ഓണം അടിച്ചുപൊളിച്ച് കൊല്ലം എസ്എൻ വിമൻസ് കോളേജിലെ പെൺപട, പിള്ളേർക്കൊപ്പം ചുവടുവച്ച് അധ്യാപികയും
'ഒറ്റി'ന്റെ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി.
ഓണം റിലീസ് ആയി ചിത്രം തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
വാഴയിലയിൽ ചോറും കറികളും വിളമ്പി വച്ചിരിക്കുന്നതു പോലെ തോന്നുന്ന ഡിസൈനിലാണ് ലൗമി കമ്മല്‍ ചെയ്തിരിക്കുന്നത്. ടെറാകോട്ട ഉപയോഗിച്ചാണ് കമ്മലിന്റെ നിർമാണം.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്കരന്, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം
തിരുവനന്തപുരം എംജി കോളേജിലെ ഓണാഘോഷത്തിലാണ് മോഹൻലാലിന്റെ മുഖമുള്ള പൂക്കളം ഇട്ടത്.
ജൂലൈ 18ന് ആരംഭിച്ച ബമ്പർ വിൽപ്പന ദ്രുതഗതിയിൽ മുന്നേറുകയാണ്. ഇതുവരെ 40 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 30 ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞു.
ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന മറ്റു പരിപാടികളും ഒപ്പമുണ്ട്
മലയാളത്തില്‍ നിന്ന് ഓണക്കാലത്ത് നാല് പുതിയ ചിത്രങ്ങള്‍
സദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഇഞ്ചി കറി. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ ഇഞ്ചി കറി തയാറാക്കിയാലോ? എങ്ങനെയാണ് ഇഞ്ചി കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വിനയന്റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രം
കസവ് സാരി, സെറ്റ് മുണ്ട്, മുണ്ട് എന്നിവയാണ് ഓണക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വസ്ത്രങ്ങള്‍. വീതിയുള്ള കരയിലും വീതി കുറഞ്ഞ കരയിലുമായി വരുന്ന ട്രഡീഷൻൽ കസവ് സാരികള്‍ക്ക് പുറമ, ഡിജിറ്റല്‍ പ്രിന്റഡ് കസവുസാരിയും കോട്ടണ്‍ ഡിസൈനര്‍ ബോര്ഡറുകള്ക്കൊപ്പം കസവ് പിടിപ്പിച്ച സാരികളുമെല്ലാം ഓണക്കാലത്ത് മാറിമാറി ട്രെൻഡിൽ വരാറുണ്ട്.
സെപ്റ്റംബര്‍ 2 റിലീസ്
ഓണവുമായി ബന്ധപ്പെട്ട പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെയാണ്. അസുരരാജാവായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി.
പൂക്കളം ഇട്ടുതുടങ്ങുന്ന ആദ്യനാളിൽ അതായത് അത്തം ഒന്നിന് ഒരു നിര പൂ മാത്രമാണ് ഇടുന്നത്. പിന്നീട് വരുന്ന ഓരോ ദിവസവും ഓരോ നിര കൂടും, പൂക്കളുടെ ഇനവും.
ഓണത്തിന് അത്തപൂക്കളം ഒരുക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യങ്ങളിലൊന്നാണ്. കുടുംബമായും കൂട്ടുകാരുമായും ഒക്കെ ചേര്‍ന്ന് ചെയ്യുന്ന പൂക്കളം ഒരുക്കല്‍ എല്ലാ മലയാളിയുടെയും മനസ്സിലെ ഗൃഹാതുര സങ്കല്‍പ്പമാണ്. അത്തപ്പൂക്കളം ഒരുക്കുന്നതിന് ഏത് ഡിസെെൻ തിരഞ്ഞടുക്കുമെന്നാണ് പലരുടെയും സംശയം. സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കപ്പെട്ട വിവിധ തരം അത്തപ്പൂക്കളം ഡിസൈനുകളില്‍ നിന്നും തെരഞ്ഞെടുത്ത ചില പൂക്കളങ്ങള്‍ ചുവടെ കൊടുക്കുന്നു.
ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് ഇഞ്ചിപ്പുളി. പുളി ഇഞ്ചി, ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശർക്കര എന്നിവയാണ് പ്രധാന ചേരുവകൾ. ഇതിനു പുളിയും എരിവും മധുരവും കലർന്ന രുചിയാണ്. ഇനി എങ്ങനെയാണ് ഇഞ്ചിപ്പുളി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
തിരുവോണത്തിന് ഒരാഴ്ച മുമ്പ് തന്നെ എല്ലാവരും ഓണക്കോടി വാങ്ങി കഴിഞ്ഞിട്ടുണ്ടാവും. കുട്ടികൾക്ക് കസവുമുണ്ടാണ് ഓണക്കോടിയായി സമ്മാനിക്കുന്നത്. എന്നാൽ ഇന്ന് കസവുമുണ്ടിന് പകരം പല തരത്തിലുള്ള വസ്ത്രങ്ങളും ഓണക്കോടിയായി ഇന്ന് നൽകാറുണ്ട്.
തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്. എന്നാൽ, നഗരപ്രദേശങ്ങളിൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.
തൃപ്പുണിത്തുറ അത്തം ഘോഷയാത്ര തുടങ്ങുന്നതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും
തിരുവോണ നാളിൽ നിരവധി വിഭവങ്ങളുമായി എല്ലാവരും ഒത്തുചേർന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്.
ഓണസദ്യയിൽ ചോറിനു മുകളില്‍ ആദ്യം പരിപ്പാണ് ഒഴിക്കുന്നത്. ഇതിനു മുകളിലായി അൽപം നെയ്യ് തൂവും. പപ്പടം, പരിപ്പില്‍ കുഴച്ച് ഊണാരംഭിക്കും. പായസത്തിനൊപ്പം മധുര ബോളി ചേര്‍ത്ത് കഴിക്കുന്നതും പതിവാണ്.