ഇന്നലെ മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത അന്താരാഷ്ട്ര ഗാർഹിക തൊഴിലാഴികളുടെ വാർഷിക യോഗത്തിന് പോകാൻ പഞ്ചായത്ത് പ്രസിഡന്റിന് പഞ്ചായത്ത് സെക്രട്ടറി ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.ജിനോക്കി ആദിച്ചനല്ലൂരിൽ നിന്നും പരിപാടി നടക്കുന്ന സ്ഥലം ആയ പോർട്ട് കൊല്ലം വരെയാണ് പ്രസിഡന്റ് സൈക്കിൾ ചവിട്ടിയത്.
- Home
- News
- Kerala News
- സെക്രട്ടറി കാർ വിട്ടു നൽകിയില്ല ;ആദിച്ചനല്ലൂരിൽ 15 കി.മീ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയുടെ യോഗത്തിനെത്തി
സെക്രട്ടറി കാർ വിട്ടു നൽകിയില്ല ;ആദിച്ചനല്ലൂരിൽ 15 കി.മീ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയുടെ യോഗത്തിനെത്തി

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും. അതിനുള്ള നടപടികൾ സ്വീകരിക്കും. ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Asianet news live സെക്രട്ടറി കാർ വിട്ടു നൽകിയില്ല ;ആദിച്ചനല്ലൂരിൽ 15 കി.മീ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയുടെ യോഗത്തിനെത്തി
Asianet news live കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം പ്രഖ്യാപിക്കും
ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ച് ഫലപ്രഖ്യാപനം നടത്തും.
Asianet news live നിർത്തിയിട്ട കാർ ചരക്ക് വാഹനം ഇടിച്ചു തെറിപ്പിച്ചു; അപകടം പാസഞ്ചർ സീറ്റിൽ നിന്നും സ്ത്രീയും കുഞ്ഞും പുറത്തിറങ്ങി സെക്കൻഡുകൾക്കകം
കിളിമാനൂരിൽ നിർത്തിയിട്ട കാർ ചരക്ക് വാഹനം ഇടിച്ചു തെറിപ്പിച്ചു. വാഹനാപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
Asianet news live `എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും', കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് കെ മുരളീധരൻ, `കഴിഞ്ഞ 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലും ആണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം'
പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. ഇക്കാര്യം ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെ മുരളീധരൻ അനുമതി നിഷേധിച്ചു.