Asianet News MalayalamAsianet News Malayalam

എട്ടാം വയസില്‍ കോര്‍ട്ടില്‍, 24ല്‍ ലോകനെറുകയില്‍; ഇന്ത്യയുടെ 'പൊന്‍കരുത്തായി' സിന്ധു

വോളിബോള്‍ കുടുംബത്തില്‍ ജനിച്ചെങ്കിലും സിന്ധു തെരഞ്ഞെടുത്തത് ബാഡ്മിന്റണ്‍ കോര്‍ട്ടായിരുന്നു. ഫൈനലില്‍ പതറുന്നുവെന്ന വിമര്‍ശനം സിന്ധുവിപ്പോള്‍ തിരുത്തിയിരിക്കുകയാണ്. നൊസോമി ഒക്കുഹാരയോടുള്ള മധുര പ്രതികാരം കൂടിയാണ് സിന്ധുവിന്റെ കിരീട നേട്ടം.
 

വോളിബോള്‍ കുടുംബത്തില്‍ ജനിച്ചെങ്കിലും സിന്ധു തെരഞ്ഞെടുത്തത് ബാഡ്മിന്റണ്‍ കോര്‍ട്ടായിരുന്നു. ഫൈനലില്‍ പതറുന്നുവെന്ന വിമര്‍ശനം സിന്ധുവിപ്പോള്‍ തിരുത്തിയിരിക്കുകയാണ്. നൊസോമി ഒക്കുഹാരയോടുള്ള മധുര പ്രതികാരം കൂടിയാണ് സിന്ധുവിന്റെ കിരീട നേട്ടം.